NEWSROOM

ആരാണ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, അദ്ദേഹം ഹിന്ദു വിരുദ്ധനോ ? 

കെ. പി.സബിന്‍

കാളികാവിനടുത്ത് കല്ലാമൂലയില്‍ വെച്ചാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും 27 അനുയായികളെയും ബ്രിട്ടീഷ് സൈന്യം പിടികൂടിയത്. ശേഷം വിചാരണ നടത്തി പട്ടാള കോടതി വധശിക്ഷ വിധിച്ചു. അദ്ദേഹം അന്ത്യാഭിലാഷമായി പറഞ്ഞത് ഇതായിരുന്നു. നിങ്ങള്‍ പുറകില്‍ നിന്ന് വെടിവെയ്ക്കരുത്. അതിനായി എന്റെ കണ്ണ് കെട്ടരുത്. കൈ പുറകില്‍ കെട്ടുകയും ചെയ്യരുത്. ചങ്ങലകള്‍ ഒഴിവാക്കി. മുന്നില്‍ നിന്ന് നെഞ്ചിലേക്ക് നിറയൊഴിക്കണം. എനിക്ക് ഈ മണ്ണില്‍ മുഖം ചേര്‍ത്ത് മരിക്കണം. അത്രമേല്‍ നിര്‍ഭയമായി കൊളോണിയല്‍ വാഴ്ചയെ എതിരിട്ട പോരാളിയായിരുന്നു വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി.

ഒഴുകിപ്പോയതിനെ തിരിച്ചു നല്‍കിയ സൗഹൃദം; ഇടുക്കിയില്‍ ഒലിച്ചുപോയ ട്രാവലറിന് പകരം മറ്റൊന്ന് വാങ്ങി നല്‍കി സുഹൃത്തുക്കള്‍

ഷാഹി കബീറിന്റെ തിരക്കഥ; സൈക്കോളജിക്കൽ ത്രില്ലറുമായി കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും

'ഒരു സിനിമയ്ക്കായി ഇത്രത്തോളം ചെയ്യേണ്ടതുണ്ടോ എന്ന് ചിന്തിക്കാത്ത നടൻ വേണമായിരുന്നു'; ധ്രുവിനെക്കുറിച്ച് മാരി സെൽവരാജ്

‘ആർക്കറിയാം’ എന്റെ കംഫർട്ട് സോൺ ബ്രേക്ക് ചെയ്ത സിനിമ: ഷറഫുദ്ദീൻ

അവാർഡ് നിഷേധത്തിൽ പ്രതികരിക്കാതിരുന്നത് ഇ.ഡി. ഭയം കൊണ്ട്, കലാകാരൻമാർ മൗനം പാലിക്കാൻ നിർബന്ധിതരാകുന്നു: ബ്ലെസി

SCROLL FOR NEXT