NEWSROOM

ആരാണ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, അദ്ദേഹം ഹിന്ദു വിരുദ്ധനോ ? 

കെ. പി.സബിന്‍

കാളികാവിനടുത്ത് കല്ലാമൂലയില്‍ വെച്ചാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും 27 അനുയായികളെയും ബ്രിട്ടീഷ് സൈന്യം പിടികൂടിയത്. ശേഷം വിചാരണ നടത്തി പട്ടാള കോടതി വധശിക്ഷ വിധിച്ചു. അദ്ദേഹം അന്ത്യാഭിലാഷമായി പറഞ്ഞത് ഇതായിരുന്നു. നിങ്ങള്‍ പുറകില്‍ നിന്ന് വെടിവെയ്ക്കരുത്. അതിനായി എന്റെ കണ്ണ് കെട്ടരുത്. കൈ പുറകില്‍ കെട്ടുകയും ചെയ്യരുത്. ചങ്ങലകള്‍ ഒഴിവാക്കി. മുന്നില്‍ നിന്ന് നെഞ്ചിലേക്ക് നിറയൊഴിക്കണം. എനിക്ക് ഈ മണ്ണില്‍ മുഖം ചേര്‍ത്ത് മരിക്കണം. അത്രമേല്‍ നിര്‍ഭയമായി കൊളോണിയല്‍ വാഴ്ചയെ എതിരിട്ട പോരാളിയായിരുന്നു വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി.

പകുതിയിലേറെ ഗ്രാമപഞ്ചായത്തുകള്‍, നാല് കോര്‍പറേഷനുകള്‍, വന്‍ തിരിച്ചുവരവ് നടത്തി യുഡിഎഫ്; തിരുവനന്തപുരം പിടിച്ച് എന്‍ഡിഎ

എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവ്; നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി

ചിരികളികളുമായി ധ്യാനും സംഘവും; 'ഭീഷ്മർ' മേക്കിങ് വീഡിയോ ശ്രദ്ധ നേടുന്നു

കെ.സി.എഫ് സീസൺ 3, അണലി, റോസ്‌ലിൻ; സൗത്ത് ഇന്ത്യയിൽ 4000 കോടിയുടെ പ്ലാനുമായി ജിയോ ഹോട്ട്സ്റ്റാർ

'മണല് പാറുന്നൊരീ മരുഭൂവിലെപ്പോഴും'; 'മിണ്ടിയും പറഞ്ഞും' പുതിയ ഗാനം പുറത്ത്

SCROLL FOR NEXT