NEWSROOM

ആരാണ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, അദ്ദേഹം ഹിന്ദു വിരുദ്ധനോ ? 

കെ. പി.സബിന്‍

കാളികാവിനടുത്ത് കല്ലാമൂലയില്‍ വെച്ചാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും 27 അനുയായികളെയും ബ്രിട്ടീഷ് സൈന്യം പിടികൂടിയത്. ശേഷം വിചാരണ നടത്തി പട്ടാള കോടതി വധശിക്ഷ വിധിച്ചു. അദ്ദേഹം അന്ത്യാഭിലാഷമായി പറഞ്ഞത് ഇതായിരുന്നു. നിങ്ങള്‍ പുറകില്‍ നിന്ന് വെടിവെയ്ക്കരുത്. അതിനായി എന്റെ കണ്ണ് കെട്ടരുത്. കൈ പുറകില്‍ കെട്ടുകയും ചെയ്യരുത്. ചങ്ങലകള്‍ ഒഴിവാക്കി. മുന്നില്‍ നിന്ന് നെഞ്ചിലേക്ക് നിറയൊഴിക്കണം. എനിക്ക് ഈ മണ്ണില്‍ മുഖം ചേര്‍ത്ത് മരിക്കണം. അത്രമേല്‍ നിര്‍ഭയമായി കൊളോണിയല്‍ വാഴ്ചയെ എതിരിട്ട പോരാളിയായിരുന്നു വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി.

'ദൃശ്യം 3'ക്കൊപ്പം തിയറ്ററിലേക്ക് മറ്റൊരു ത്രില്ലർ കൂടി; 'ഡോസ്' മെയ് 22ന്

ധ്യാൻ ശ്രീനിവാസൻ, വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം ഭീഷ്മർ ഒടിടിയിലേക്ക്

ഷക്ലൻ ഗ്രൂപ്പ് ‘വിൻ എ ഡ്രീം ഹോം’; വിജയിയായി നതാഷ പീറ്റ‍ർ

ഇന്ത്യന്‍‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് യുഎഇ

'രാഷ്ട്രീയ നേതാവിന് വേണ്ടത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, കോൺഗ്രസിൽ അതുള്ളത് വി.ഡി. സതീശന്'; കുറിപ്പുമായി സത്യൻ അന്തിക്കാട്

SCROLL FOR NEXT