conversation with maneesh narayanan

ആശുപത്രിയിൽ കിടക്കുമ്പോൾ ഇനി മിമിക്രി ചെയ്യാൻ കഴിയുമോ എന്ന് ഭയന്നിരുന്നു : മഹേഷ് കുഞ്ഞുമോൻ

മനീഷ് നാരായണന്‍

മിമിക്രിയെ സംബന്ധിച്ച് കുറച്ച് നാൾ ഒന്നും ചെയ്തില്ലെങ്കിൽ അവർ നമ്മളെ വിട്ട് പോകും, അവരെ എല്ലാം ഒരുമിച്ച് കൊണ്ട് നടക്കണം, വീട്ടിലുണ്ടായിരുന്ന മുഴുവൻ സമയവും മിമിക്രിയിലായിരുന്നു. ചെയ്ത് അത്യാവശ്യം ഒ.കെ ആയപ്പോഴാണ് ഞാൻ പുറത്തിറങ്ങിയത്. മോശമായ അവസ്ഥയിൽ കിടക്കുമ്പോഴും വോയ്സ് ട്രൈ ചെയ്യുമായിരുന്നു, പറ്റില്ലെങ്കിലും എന്റെ സന്തോഷത്തിന് വേണ്ടിയായിരുന്നു. അനുകരണകലയിൽ സമാനതകളില്ലാതെ ബെഞ്ച്മാർക്ക് സെറ്റ് ചെയ്ത മഹേഷ് കുഞ്ഞുമോൻ, നേരിട്ട വാഹനാപകടത്തിൽ നിന്ന് ആരോ​ഗ്യസ്ഥിതി വീണ്ടെടുത്ത് തിരിച്ചെത്തവേ, ക്യു സ്റ്റുഡിയോയോട് സംസാരിക്കുന്നു.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT