News n Views

ഇന്ത്യയില്‍ മുസ്ലിം വിരുദ്ധത ശക്തമാകുന്നു; ഭരണകൂടത്തിന് പങ്കെന്നും നോം ചോസ്‌കി

ഇന്ത്യയില്‍ മുസ്ലിം വിരുദ്ധത ഏറ്റവും മാരകമായ രൂപത്തിലെത്തിയിരിക്കുന്നുവെന്ന് പ്രശസ്ത ചിന്തകന്‍ നോം ചോംസ്‌കി. മോദി സര്‍ക്കാര്‍ ആസൂത്രിതമായി ഇന്ത്യന്‍ മതേതര ജനാധിപത്യത്തെ ഇല്ലാതാക്കുകയാണ്. രാജ്യത്തെ ഹിന്ദു രാജ്യമാക്കി മാറ്റുകയാണെന്നും നോം ചോസ്‌കി വിമര്‍ശിച്ചു.

പാശ്ചാത്യ രാജ്യങ്ങളില്‍ വ്യാപിച്ച് കൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയ ഇന്ത്യയിലും ശക്തിപ്രാപിക്കുന്നു. വര്‍ഗ്ഗീയതയുടെ ഏറ്റവും മോശമായ അവസ്ഥയാണ് ഇന്ത്യയിലുള്ളത്. മോദി സര്‍ക്കാരിന് ഇതില്‍ പങ്കുണ്ട്. മതേതര സ്വഭാവത്തെ പ്രത്യേക ഇടപെടല്‍ നടക്കുന്നു. 250 മില്യണ്‍ മുസ്ലിങ്ങളെ വേട്ടയാടപ്പെടുന്ന ന്യൂനപക്ഷമാക്കി മാറ്റുകയാണ്.

യു.എസിലെ ഇന്ത്യക്കാര്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു നോം ചോംസ്‌കിയുടെ വിമര്‍ശനം.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT