Prof. C.R Omanakkuttan 
VAGVICHARAM

രാജൻ മരിച്ചെന്ന് ഞാനെങ്ങനെ മാഷോട് പറയാനാ? | പ്രൊഫ : സിആർ ഓമനക്കുട്ടൻ

എന്‍. ഇ. സുധീര്‍

രാജൻ അന്ന് മാഷെ കാണാൻ റൂമിൽ വരും, അച്ഛനും മകനും തമ്മിൽ അധികം സംസാരിക്കുമൊന്നുമില്ല, അത് പറഞ്ഞ് ഞാൻ കളിയാക്കിയിരുന്നു, രാജനെ കാണാതായതിന് ശേഷം മാഷ്ക്കൊപ്പം ഒരുപാട് സ്ഥലത്ത് ഒന്നിച്ച് പോയിട്ടുണ്ട്, രാജൻ മരിച്ചെന്ന് മാഷോട് പറയുമോ എന്ന് എന്നോട് ചോദിച്ചിട്ടുണ്ട്, പക്ഷേ ഞാനെങ്ങനെ പറയാനാ. അടിയന്തരാവസ്ഥക്കാലത്തെ രാജന്റെ അറസ്റ്റ് പ്രമേയമായി വരുന്ന ശവംതീനികൾ എന്ന പുസ്തകത്തിന്റെ രചയിതാവ്, പ്രൊഫ : സിആർ ഓമനക്കുട്ടൻ, അദ്ദേഹം മരിക്കുന്നതിന് രണ്ട് ദിവസം മുൻപ് ദ ക്യുവിന് നൽകിയ അഭിമുഖം.

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

മാസ്സ് ആക്ഷന്‍ ചിത്രം 'വരവ്'; വേള്‍ഡ് വൈഡ് റിലീസ് ജൂലൈ 16 ന്

SCROLL FOR NEXT