SHOW TIME

‘തിലകന്‍ ചേട്ടന്റെ കണ്ണ് അന്ന് നിറഞ്ഞിരുന്നു’ | VINAYAN INTERVIEW

മനീഷ് നാരായണന്‍

തിലകന്റെ മരണത്തില്‍ ചിലര്‍ക്ക് ധാര്‍മ്മിക ഉത്തരവാദിത്വമുണ്ടെന്ന് സംവിധായകന്‍ വിനയന്‍. പത്ത് വര്‍ഷം നീണ്ട സിനിമാ വിലക്കിനെക്കുറിച്ച് വിശദീകരിക്കുന്ന ദ ക്യു അഭിമുഖത്തിലാണ് വിനയന്‍ തിലകന്‍ നേരിട്ട വിലക്കിനെക്കുറിച്ചും, പത്ത് വര്‍ഷം നേരിട്ട വിലക്കുണ്ടാക്കിയ വ്യക്തിപരമായ പ്രതിസന്ധിയെക്കുറിച്ചും വിശദീകരിക്കുന്നത്. താന്‍ നേരിട്ട വിലക്കിനെക്കാള്‍ തിലകന് വിലക്കിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയാണ് തന്നെ ബാധിച്ചതെന്ന് വിനയന്‍. തിലകന്‍ ചേട്ടന്റെ കണ്ണ് നിറഞ്ഞ് കണ്ടിട്ടുള്ള അപൂര്‍വം ആളാണ് താനെന്നും വിനയന്‍.

ആ പോസ്റ്ററിൽ കാണുന്നതൊക്കെ ഒരു ഗുമ്മിന്, 'മേനേ പ്യാർ കിയാ'യിലേത് ഫൺ ക്യാരക്ടർ: ഹൃദു ഹാറൂണ്‍

പര്‍ദ സ്ത്രീ പക്ഷ സിനിമയല്ല, മറിച്ച് കണ്ടന്‍റ് ഓറിയന്‍റഡ് ചിത്രം: അനുപമ പരമേശ്വരന്‍

'കാണാൻ കൊള്ളാവുന്ന പെൺപിള്ളേരുടെ കാമുകന്മാരെല്ലാം ഊളകളാണ്' എന്ന് കല്യാണ ഫോട്ടോയ്ക്ക് താഴെ ഒരുപാട് വന്നു: അജു വര്‍ഗീസ്

മാസ് സിനിമകൾ ചെയ്യാൻ സാധിക്കുമെന്ന് കാണിക്കണമായിരുന്നു, അതാണ് ആവേശം: ഫഹദ് ഫാസില്‍

പ്രിയദര്‍ശന്‍ സിനിമകളോട് ആരാധന മൂത്ത് ചെയ്ത പടമാണ് 'സാഹസം': ബിബിന്‍ കൃഷ്ണ

SCROLL FOR NEXT