SHOW TIME

ഗിരീഷ് ഇല്ലെങ്കില്‍ ജല്ലിക്കട്ട് മാറ്റിവച്ചേനേ, പോത്തുകളെ ആര്‍ക്കും കൊടുത്തില്ല | ലിജോ പെല്ലിശേരി

മനീഷ് നാരായണന്‍

ഗിരീഷ് ഗംഗാധരന്‍ എന്ന ഛായാഗ്രാഹകന്റെ സൗകര്യത്തിന് അനുസരിച്ച് ജല്ലിക്കട്ട് മാറ്റിവയ്ക്കുമായിരുന്നുവെന്ന് ലിജോ ജോസ് പെല്ലിശേരി. സ്വപ്‌നമാണ് ഷൂട്ട് ചെയ്യുന്നതെന്നും, സ്വപ്‌നത്തില്‍ എല്ലാവരും മൃഗങ്ങളായി മാറുകയാണെന്നും മൃഗങ്ങളായി ഓടണമെന്നും പറഞ്ഞുകൊടുത്താണ് ആര്‍ട്ടിസ്റ്റുകളെ ഓടിച്ചതെന്ന് ലിജോ പെല്ലിശേരി. ചെയ്ത സിനിമകളില്‍ ഏറ്റവും പ്രിയപ്പെട്ടത് ഇ മ യൗ ആണ്. അച്ഛനുമായുള്ള ബന്ധവുമായി ബന്ധിപ്പിച്ച് ആലോചിക്കുന്ന, അങ്ങനെ ഒരു ഇമോഷണല്‍ കണക്ഷന്‍ കൂടിയുള്ള സിനിമയാണ് ഈ മ യൗ. അച്ഛന്‍ മരിച്ച ദിവസം കടന്നുപോയ വൈകാരികാവസ്ഥ ഇ മ യൗ എന്ന സിനിമയിലെ രംഗങ്ങള്‍ രൂപകല്‍പ്പന ചെയ്തപ്പോള്‍ സഹായിച്ചിട്ടുണ്ട്.

അച്ഛനുമായുള്ള ബന്ധവുമായി ബന്ധിപ്പിച്ച് ആലോചിക്കുന്ന, അങ്ങനെ ഒരു ഇമോഷണല്‍ കണക്ഷന്‍ കൂടിയുള്ള സിനിമയാണ് ഈ മ യൗ

സിനിമയില്‍ ചിത്രീകരണത്തിനായി ഉപയോഗിച്ച രണ്ട് പോത്തുകളെയും അങ്കമാലിയില്‍ വളര്‍ത്തുന്നുണ്ടെന്നും ലിജോ പെല്ലിശേരി. ആമേന്‍ രണ്ടാം ഭാഗം, ഡബിള്‍ ബാരലിന് സംഭവിച്ചത്, ജല്ലിക്കട്ട് ചിത്രീകരണരീതി തുടങ്ങിയ കാര്യങ്ങള്‍ ദ ക്യു നടത്തിയ ലിജോ പെല്ലിശേരി അഭിമുഖം രണ്ടാം ഭാഗത്തിലുണ്ട്.

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

ചിരിപ്പൂരം ഒരുക്കി മലയാളത്തിന്റെ വിന്റേജ് യൂത്തന്മാർ, 'ധീരൻ' ജൂലൈ 4 ന് തിയറ്ററുകളിൽ

'Vismaya Mohanlal' എന്ന് എഴുതിയിരിക്കുന്നത് ലാലേട്ടൻ തന്നെ: അനീഷ് ഗോപാൽ അഭിമുഖം

ഷൂട്ട് ചെയ്യുന്ന സമയത്ത് പോലും 'ഹിസ് ഹൈനസ് അബ്ധുള്ള'യുടെ ക്ലൈമാക്സ് എഴുതിയിട്ടില്ലായിരുന്നു: ജഗദീഷ്

SCROLL FOR NEXT