Videos

ആ ഡയലോഗ് കേട്ട് അടി കിട്ടിയാ നേരെയാകുമെന്ന് പറഞ്ഞവരുണ്ട്

മനീഷ് നാരായണന്‍

ട്രാവല്‍ സിനിമ എന്ന ചിന്തയില്‍ നിന്നാണ് തേന്മാവിന്‍ കൊമ്പത്ത് തുടങ്ങിയതെന്ന് പ്രിയദര്‍ശന്‍. ദ ക്യൂ അഭിമുഖ പരമ്പരയായ മാസ്റ്റര്‍ സ്‌ട്രോക്കിലാണ് പ്രിയദര്‍ശന്‍ തേന്മാവിന്‍ കൊമ്പത്തിനെക്കുറിച്ചും ചലച്ചിത്ര സപര്യയെക്കുറിച്ചും വിശദീകരിക്കുന്നത്.

കേരളത്തില്‍ തമിഴ് നാട്ടിലെയും കര്‍ണാടകയിലെയും പോലുള്ള ഗ്രാമങ്ങളില്ല. ഗിരീഷ് കര്‍ണാടിന്റെ കാട് എന്ന സിനിമ കണ്ടാണ് വില്ലേജിനെക്കുറിച്ചുള്ള ഡ്രീം ഉണ്ടാകുന്നത്. സത്യജിത് റേയുടെ സിനിമകളിലെ പോലുള്ള ഗ്രാമങ്ങളാണ് അന്വേഷിച്ചത്.

പ്ലോട്ട് മാത്രം ചിന്തിച്ചാണ് സാബുസിറില്‍ കാണിച്ച പൊള്ളാച്ചിയിലെ ഗ്രാമങ്ങളിലേക്ക് പോയത്. ശ്രീകൃഷ്ണ ആലനഹള്ളി എന്ന എഴുത്തുകാരനില്‍ നിന്നാണ് ഹള്ളി എടുത്തത്. ശ്രീകൃഷ്ണന്‍ എടുത്ത് ആ പേര് നെടുമുടി വേണുവിന് കൊടുത്തു.

ആ പോസ്റ്ററിൽ കാണുന്നതൊക്കെ ഒരു ഗുമ്മിന്, 'മേനേ പ്യാർ കിയാ'യിലേത് ഫൺ ക്യാരക്ടർ: ഹൃദു ഹാറൂണ്‍

പര്‍ദ സ്ത്രീ പക്ഷ സിനിമയല്ല, മറിച്ച് കണ്ടന്‍റ് ഓറിയന്‍റഡ് ചിത്രം: അനുപമ പരമേശ്വരന്‍

'കാണാൻ കൊള്ളാവുന്ന പെൺപിള്ളേരുടെ കാമുകന്മാരെല്ലാം ഊളകളാണ്' എന്ന് കല്യാണ ഫോട്ടോയ്ക്ക് താഴെ ഒരുപാട് വന്നു: അജു വര്‍ഗീസ്

മാസ് സിനിമകൾ ചെയ്യാൻ സാധിക്കുമെന്ന് കാണിക്കണമായിരുന്നു, അതാണ് ആവേശം: ഫഹദ് ഫാസില്‍

പ്രിയദര്‍ശന്‍ സിനിമകളോട് ആരാധന മൂത്ത് ചെയ്ത പടമാണ് 'സാഹസം': ബിബിന്‍ കൃഷ്ണ

SCROLL FOR NEXT