Videos

ആ ഡയലോഗ് കേട്ട് അടി കിട്ടിയാ നേരെയാകുമെന്ന് പറഞ്ഞവരുണ്ട്

മനീഷ് നാരായണന്‍

ട്രാവല്‍ സിനിമ എന്ന ചിന്തയില്‍ നിന്നാണ് തേന്മാവിന്‍ കൊമ്പത്ത് തുടങ്ങിയതെന്ന് പ്രിയദര്‍ശന്‍. ദ ക്യൂ അഭിമുഖ പരമ്പരയായ മാസ്റ്റര്‍ സ്‌ട്രോക്കിലാണ് പ്രിയദര്‍ശന്‍ തേന്മാവിന്‍ കൊമ്പത്തിനെക്കുറിച്ചും ചലച്ചിത്ര സപര്യയെക്കുറിച്ചും വിശദീകരിക്കുന്നത്.

കേരളത്തില്‍ തമിഴ് നാട്ടിലെയും കര്‍ണാടകയിലെയും പോലുള്ള ഗ്രാമങ്ങളില്ല. ഗിരീഷ് കര്‍ണാടിന്റെ കാട് എന്ന സിനിമ കണ്ടാണ് വില്ലേജിനെക്കുറിച്ചുള്ള ഡ്രീം ഉണ്ടാകുന്നത്. സത്യജിത് റേയുടെ സിനിമകളിലെ പോലുള്ള ഗ്രാമങ്ങളാണ് അന്വേഷിച്ചത്.

പ്ലോട്ട് മാത്രം ചിന്തിച്ചാണ് സാബുസിറില്‍ കാണിച്ച പൊള്ളാച്ചിയിലെ ഗ്രാമങ്ങളിലേക്ക് പോയത്. ശ്രീകൃഷ്ണ ആലനഹള്ളി എന്ന എഴുത്തുകാരനില്‍ നിന്നാണ് ഹള്ളി എടുത്തത്. ശ്രീകൃഷ്ണന്‍ എടുത്ത് ആ പേര് നെടുമുടി വേണുവിന് കൊടുത്തു.

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

'ഇവന് പല ഫോബിയകളും ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാം' : അൽത്താഫ് സലിം നായകനാകുന്ന മന്ദാകിനി ട്രെയ്‌ലർ

'ഞാൻ ഒരു വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും ഫാനാണ്' ; നിവിന്റെ സ്റ്റൈലിൽ എഴുതിയതാണ് ഗോപി എന്ന കഥാപാത്രമെന്ന് ഡിജോ ജോസ് ആന്റണി

'എല്ലാ ശക്തികളും ഒരു നല്ല നാളേക്ക് വേണ്ടി ഒന്നിക്കുന്നു' ; പ്രഭാസ് ചിത്രം കല്‍കി 2898 എഡിയുടെ പുതിയ റിലീസ് തീയതി പുറത്ത്

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

SCROLL FOR NEXT