Videos

ആ ഡയലോഗ് കേട്ട് അടി കിട്ടിയാ നേരെയാകുമെന്ന് പറഞ്ഞവരുണ്ട്

മനീഷ് നാരായണന്‍

ട്രാവല്‍ സിനിമ എന്ന ചിന്തയില്‍ നിന്നാണ് തേന്മാവിന്‍ കൊമ്പത്ത് തുടങ്ങിയതെന്ന് പ്രിയദര്‍ശന്‍. ദ ക്യൂ അഭിമുഖ പരമ്പരയായ മാസ്റ്റര്‍ സ്‌ട്രോക്കിലാണ് പ്രിയദര്‍ശന്‍ തേന്മാവിന്‍ കൊമ്പത്തിനെക്കുറിച്ചും ചലച്ചിത്ര സപര്യയെക്കുറിച്ചും വിശദീകരിക്കുന്നത്.

കേരളത്തില്‍ തമിഴ് നാട്ടിലെയും കര്‍ണാടകയിലെയും പോലുള്ള ഗ്രാമങ്ങളില്ല. ഗിരീഷ് കര്‍ണാടിന്റെ കാട് എന്ന സിനിമ കണ്ടാണ് വില്ലേജിനെക്കുറിച്ചുള്ള ഡ്രീം ഉണ്ടാകുന്നത്. സത്യജിത് റേയുടെ സിനിമകളിലെ പോലുള്ള ഗ്രാമങ്ങളാണ് അന്വേഷിച്ചത്.

പ്ലോട്ട് മാത്രം ചിന്തിച്ചാണ് സാബുസിറില്‍ കാണിച്ച പൊള്ളാച്ചിയിലെ ഗ്രാമങ്ങളിലേക്ക് പോയത്. ശ്രീകൃഷ്ണ ആലനഹള്ളി എന്ന എഴുത്തുകാരനില്‍ നിന്നാണ് ഹള്ളി എടുത്തത്. ശ്രീകൃഷ്ണന്‍ എടുത്ത് ആ പേര് നെടുമുടി വേണുവിന് കൊടുത്തു.

ജോലി സമയത്തിന് ശേഷം ബോസ് വിളിച്ചാല്‍ ഫോണെടുക്കേണ്ടതുണ്ടോ? എന്താണ് റൈറ്റ് ടു ഡിസ്‌കണക്ട്?

നിവിൻ പോളി- ബി. ഉണ്ണികൃഷ്ണൻ ടീമിന്റെ ബിഗ് ബജറ്റ് പൊളിറ്റിക്കൽ ഡ്രാമ; ടൈറ്റിലും ട്രെയ്‌ലറും ഫെബ്രുവരി 17ന്

അജനീഷ് ലോക്നാഥ് മാജിക്കിനൊപ്പംസുനിലിന്റെ കിടിലൻ ഡാൻസും; കാട്ടാളനിലെ ആദ്യ ഗാനം എത്തി

തുടങ്ങാം - ഇനി നേരെ ചൊവ്വ; ചാക്കോച്ചനും മഞ്ജു വാര്യറും ഒരുമിക്കുന്ന ‘നേരെ ചൊവ്വ’ ടൈറ്റിൽ ലുക്ക്

'മോളിവുഡ് ടൈംസ്' നേരത്തേയെത്തും; റിലീസ് തീയതിയിൽ മാറ്റം

SCROLL FOR NEXT