Ground Report with Bhavitha

33 ദിവസത്തില്‍ കടുവ പിടിച്ചത് 14 പശുക്കളെ, ജീവന് ബാക്കിയായത് ഒരു പശുവിന് മാത്രം

എ പി ഭവിത

പരിക്കേറ്റ പശുവിനെ തുടര്‍ ചികിത്സയ്ക്ക് പോലും വഴിയില്ലെന്ന് വേലായുധനും ഭാര്യയും പറയുന്നു.രാവിലെും ഉച്ചയ്ക്കും പാലെടുക്കുമായിരുന്നു. പാല്‍ വിറ്റായിരുന്നു കുടുംബത്തിന്റെ ചിലവുകള്‍ക്കുള്ള വരുമാനം കണ്ടെത്തിയിരുന്നത്. ലോണടച്ചിരുന്നത്. അത് നിലച്ചുവെന്ന് നിരാശയും നിസഹായതയും നിറഞ്ഞ ശബ്ദത്തില്‍ വേലായുധന്‍ പറയുന്നു. ഭാര്യ കാപ്പിത്തോട്ടത്തില്‍ പണിക്ക് പോകുന്നുണ്ട്. പ്രായത്തിന്റെ അവശതകള്‍ കാരണം തനിക്ക് ജോലിക്ക് പോകാന്‍ കഴിയുന്നില്ല. കൊല്ലപ്പെട്ട പശുവിന് നഷ്ടപരിഹാരം ലഭിച്ചിട്ടുണ്ട്. പരിക്കേറ്റ പശുവിന്റെ മുറിവ് ഉണങ്ങാത്തത് പ്രയാസമുണ്ടാക്കുന്നു. പരിക്കുള്ളതിനാല്‍ മേയ്ക്കാന്‍ കൊണ്ടുപോകാന്‍ കഴിയില്ല. വീട്ട് ചിലവിന് പുറമേ ഇതിനുള്ള തീറ്റയ്ക്കും മരുന്നിനും തുക കണ്ടെത്തണം.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT