Ground Report with Bhavitha

33 ദിവസത്തില്‍ കടുവ പിടിച്ചത് 14 പശുക്കളെ, ജീവന് ബാക്കിയായത് ഒരു പശുവിന് മാത്രം

എ പി ഭവിത

പരിക്കേറ്റ പശുവിനെ തുടര്‍ ചികിത്സയ്ക്ക് പോലും വഴിയില്ലെന്ന് വേലായുധനും ഭാര്യയും പറയുന്നു.രാവിലെും ഉച്ചയ്ക്കും പാലെടുക്കുമായിരുന്നു. പാല്‍ വിറ്റായിരുന്നു കുടുംബത്തിന്റെ ചിലവുകള്‍ക്കുള്ള വരുമാനം കണ്ടെത്തിയിരുന്നത്. ലോണടച്ചിരുന്നത്. അത് നിലച്ചുവെന്ന് നിരാശയും നിസഹായതയും നിറഞ്ഞ ശബ്ദത്തില്‍ വേലായുധന്‍ പറയുന്നു. ഭാര്യ കാപ്പിത്തോട്ടത്തില്‍ പണിക്ക് പോകുന്നുണ്ട്. പ്രായത്തിന്റെ അവശതകള്‍ കാരണം തനിക്ക് ജോലിക്ക് പോകാന്‍ കഴിയുന്നില്ല. കൊല്ലപ്പെട്ട പശുവിന് നഷ്ടപരിഹാരം ലഭിച്ചിട്ടുണ്ട്. പരിക്കേറ്റ പശുവിന്റെ മുറിവ് ഉണങ്ങാത്തത് പ്രയാസമുണ്ടാക്കുന്നു. പരിക്കുള്ളതിനാല്‍ മേയ്ക്കാന്‍ കൊണ്ടുപോകാന്‍ കഴിയില്ല. വീട്ട് ചിലവിന് പുറമേ ഇതിനുള്ള തീറ്റയ്ക്കും മരുന്നിനും തുക കണ്ടെത്തണം.

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

മാസ്സ് ആക്ഷന്‍ ചിത്രം 'വരവ്'; വേള്‍ഡ് വൈഡ് റിലീസ് ജൂലൈ 16 ന്

SCROLL FOR NEXT