Watchlist

Watchlist: Charulata(1964)| Satyajit Ray | Soumitra Chatterjee |Madhabi Mukherjee

അനഘ

1964 -ൽ പുറത്തിറങ്ങിയ ചാരുലത. സത്യജിത് റേയുടെ ചാരുലത. രബീന്ദ്രനാഥ് ഠാക്കൂറിന്റെ നഷ്ട് നിർഹ് എന്ന കഥയെ അവലംബമാക്കി റേ ഒരുക്കിയ ചിത്രം പുറത്തിറങ്ങി അൻപത്തിയൊമ്പത് വർഷങ്ങൾക്ക് ശേഷവും ഇന്നും അതേ ചാരുതയോടെ നിലനിൽക്കുന്നു. നവോത്ഥാനകാലത്തെ ബംഗാളിൽ ചാരുവിനെ കൊണ്ട് വച്ച്, അന്നത്തെ ഒരു സ്ത്രീ അനുഭവിച്ചിരുന്ന വിഷയങ്ങൾ ചിത്രം, സറ്റിലായി ചർച്ച ചെയ്തു പോകുന്നുണ്ട്. വായനയിലും എഴുത്തിലും സംഗീതത്തിലും മറ്റു പല കലകളിലും തല്പരയായിരുന്ന ചാരു വീട്ടിൽ മാത്രം അകപ്പെട്ട് ജീവിക്കേ അവൾക്ക് കിട്ടിയ തുരുത്താണ് അമോൽ. ഇന്നിലേക്ക് പറിച്ചു നടുമ്പോഴും അർഥം ലഭിക്കുന്ന കലാസൃഷ്ടിയാണ് ചാരുലത. മലയാളിക്ക് അപരിചിതമെങ്കിലും പരിചിതമാണ് ബംഗാളും കൊൽക്കത്തയും. ബംഗാളിനെ അറിയാതൊരാൾക്ക് ചാരുവിനെ ,മനസ്സിലാക്കാൻ കഴിയില്ലെന്ന് റേ തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷെ ബംഗാളും കേരളവും തമ്മിൽ അത്ര ദൂരമില്ലാത് കൊണ്ട്, ചാരുവിനെ മനസ്സിലാക്കാൻ മലയാളിക്ക് കഴിയും.

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

"വേണ്ടെന്നേ.. ഞാന്‍ മൂന്നാമത്തെ ടേക്കേ വയ്ക്കൂ.." ഫഹദിനോട് അല്‍ത്താഫ് ചൂടായ സംഭവം

SCROLL FOR NEXT