Master Stroke

കുട്ടിച്ചാത്തന്റെ തിരക്കഥയും ചാത്തനിലെ കുട്ടിത്തവും | രഘുനാഥ് പലേരി

മനീഷ് നാരായണന്‍

ആദ്യമായി സംവിധാനം ചെയ്ത ഒന്ന് മുതല്‍ പൂജ്യം വരെ എന്ന സിനിമയെക്കുറിച്ച് ഏറ്റവും കൂടുതല്‍ സംസാരിച്ചിട്ടുള്ളത് പ്രേം നസീറാണെണെന്ന് രഘുനാഥ് പലേരി. ദ ക്യൂ മാസ്റ്റര്‍ സ്‌ട്രോക്കിലാണ് രഘുനാഥ് പലേരി ചലച്ചിത്ര യാത്രയെക്കുറിച്ച് വിശദീകരിക്കുന്നത്.

മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന വാക്ക് ആദ്യം കേട്ടിരുന്നത് ജിജോ പുന്നൂസില്‍ നിന്നാണ്. കുട്ടിച്ചാത്തന്‍ എന്ന ചാത്തന്‍ സേവ, കുട്ടിച്ചാത്തന്‍ മഠം എന്നിങ്ങനെയൊക്കെയുണ്ടല്ലോ. അതിനകത്ത് കുട്ടിയെ കണ്ടെത്തിയത് എന്റെ സ്‌ക്രിപ്ടിലായിരുന്നു. അത് തന്നെയാണ് എന്നെ ആകര്‍ഷിച്ചത്.

ത്രിമാന സ്വഭാവത്തില്‍ എന്തൊക്കെ ഒബ്ജക്ടുകള്‍ വരണ്ടേതെന്ന് മുന്‍കൂട്ടി ആലോചിച്ചിരുന്നു. അത് കഥയില്‍ നിന്ന് തന്നെയാവണമെന്ന് ആലോചിച്ചാണ് ചെയ്തത്.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT