CUE SPECIAL

തൊട്ടുകൂടാത്ത പാത്രങ്ങൾ അടുത്തിരിക്കാത്ത സഹപാഠികൾ , തലമുറ മാറുമ്പോഴും തീരാത്ത ജാതിക്കഥകൾ

എ പി ഭവിത

സ്‌കൂളിലും അയിത്തവും തൊട്ടുകൂടായ്മയും. ഒരുമിച്ച് ബെഞ്ചിലിരിക്കുന്നതും ഭക്ഷണം പങ്കിട്ട് കഴിക്കുന്നതും കേട്ടറിവ് മാത്രമുള്ള ഒരുവിഭാഗവും കേരളത്തിലുണ്ട്.ജാതി അധിക്ഷേപങ്ങളും അയിത്തവും വരുന്ന തലമുറയെങ്കിലും അനുഭവിക്കാതെ രക്ഷപ്പെടണമെന്നാണ് ദളിതര്‍ ആഗ്രഹിക്കുന്നത്. വരുന്ന തലമുറയ്ക്കും അതില്‍ നിന്നും മോചനമില്ലെന്ന് പാലക്കാട്ടെ ഈ പെണ്‍കുട്ടി സാക്ഷ്യപ്പെടുത്തുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT