CUE SPECIAL

തൊട്ടുകൂടാത്ത പാത്രങ്ങൾ അടുത്തിരിക്കാത്ത സഹപാഠികൾ , തലമുറ മാറുമ്പോഴും തീരാത്ത ജാതിക്കഥകൾ

എ പി ഭവിത

സ്‌കൂളിലും അയിത്തവും തൊട്ടുകൂടായ്മയും. ഒരുമിച്ച് ബെഞ്ചിലിരിക്കുന്നതും ഭക്ഷണം പങ്കിട്ട് കഴിക്കുന്നതും കേട്ടറിവ് മാത്രമുള്ള ഒരുവിഭാഗവും കേരളത്തിലുണ്ട്.ജാതി അധിക്ഷേപങ്ങളും അയിത്തവും വരുന്ന തലമുറയെങ്കിലും അനുഭവിക്കാതെ രക്ഷപ്പെടണമെന്നാണ് ദളിതര്‍ ആഗ്രഹിക്കുന്നത്. വരുന്ന തലമുറയ്ക്കും അതില്‍ നിന്നും മോചനമില്ലെന്ന് പാലക്കാട്ടെ ഈ പെണ്‍കുട്ടി സാക്ഷ്യപ്പെടുത്തുന്നു.

'കനകലതക്ക് വിട' ; ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യം

നാനൂറ് പേജുള്ള തിരക്കഥയും, എഴുപതോളം കഥാപാത്രങ്ങളും; 'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നുവെന്ന് മജു

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

SCROLL FOR NEXT