CUE SPECIAL

ലിജോ പെല്ലിശേരി അഭിമുഖം: നേരത്തെ എഴുതിയ ക്ലൈമാക്‌സ് മാറ്റിവച്ചു, ജല്ലിക്കട്ട് എഫര്‍ട്ട്‌ലസ് ആയിരുന്നു; 

മനീഷ് നാരായണന്‍

ജല്ലിക്കട്ട് ഞങ്ങള്‍ എഫര്‍ട്ട് ലസ് ആയാണ് ചെയ്തത്. ഹോളിഡേയ്ക്ക് പോകുന്നത് പോലെ സിനിമ ചെയ്യാമെന്ന് വിശ്വസിക്കുന്നില്ല, നല്ല അധ്വാനം ഫീല്‍ ചെയ്യണം. പാടത്ത് ഇറങ്ങി പണിയെടുക്കുന്നത് പോലെ സിനിമ ചെയ്യണമെന്ന് മുമ്പ് പറഞ്ഞിരുന്നു. അങ്ങനെ അല്ല ശരിക്കും, ജല്ലിക്കട്ട് എന്ന സിനിമയ്ക്ക് വേണ്ടിയുള്ള അധ്വാനത്തെ ഫിസിക്കല്‍ എഫര്‍ട്ട് എന്ന് വിളിക്കാമോ എന്ന് അറിയില്ല. നമ്മള്‍ ചെയ്യുുന്ന ജോലി ആസ്വദിച്ച് തുടങ്ങുങ്ങുമ്പോള്‍ ആസ്വാദ്യകരമാകും, അങ്ങനെയുള്ള സിനിമയായിരുന്നു ജല്ലിക്കട്ട്. പ്രോസസില്‍ വലുതായ സിനിമയാണ് ജല്ലിക്കട്ട്. ദ ക്യു പ്രത്യേക അഭിമുഖത്തില്‍ മനീഷ് നാരായണനോട് സംസാരിക്കുകയായിരുന്നു ലിജോ ജോസ് പെല്ലിശേരി.

ഭൂമിയിലെ പ്രധാനിയാണ് മനുഷ്യനെന്ന് നമ്മുക്ക് ധാരണയുണ്ട്, മനുഷ്യനും മൃഗവും തമ്മില്‍ അന്തരമില്ല. മാവോയിസ്റ്റ് എന്ന കഥയില്‍ ആകര്‍ഷിച്ചത് ഈ ഘടകമായിരുന്നു. ലിജോ ജോസ് പെല്ലിശേരിയുമായുള്ള അഭിമുഖം പൂര്‍ണരൂപം ദ ക്യു യൂട്യൂബ് ചാനലില്‍ കാണാം.

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഫാസ്റ്റ് ഫില്ലിംഗ് ഷോകളും ഹൗസ് ഫുൾ ഷോകളും, പഞ്ചവത്സര പദ്ധതി രണ്ടാം വാരത്തിൽ

SCROLL FOR NEXT