CUE SPECIAL

ലിജോ പെല്ലിശേരി അഭിമുഖം: നേരത്തെ എഴുതിയ ക്ലൈമാക്‌സ് മാറ്റിവച്ചു, ജല്ലിക്കട്ട് എഫര്‍ട്ട്‌ലസ് ആയിരുന്നു; 

മനീഷ് നാരായണന്‍

ജല്ലിക്കട്ട് ഞങ്ങള്‍ എഫര്‍ട്ട് ലസ് ആയാണ് ചെയ്തത്. ഹോളിഡേയ്ക്ക് പോകുന്നത് പോലെ സിനിമ ചെയ്യാമെന്ന് വിശ്വസിക്കുന്നില്ല, നല്ല അധ്വാനം ഫീല്‍ ചെയ്യണം. പാടത്ത് ഇറങ്ങി പണിയെടുക്കുന്നത് പോലെ സിനിമ ചെയ്യണമെന്ന് മുമ്പ് പറഞ്ഞിരുന്നു. അങ്ങനെ അല്ല ശരിക്കും, ജല്ലിക്കട്ട് എന്ന സിനിമയ്ക്ക് വേണ്ടിയുള്ള അധ്വാനത്തെ ഫിസിക്കല്‍ എഫര്‍ട്ട് എന്ന് വിളിക്കാമോ എന്ന് അറിയില്ല. നമ്മള്‍ ചെയ്യുുന്ന ജോലി ആസ്വദിച്ച് തുടങ്ങുങ്ങുമ്പോള്‍ ആസ്വാദ്യകരമാകും, അങ്ങനെയുള്ള സിനിമയായിരുന്നു ജല്ലിക്കട്ട്. പ്രോസസില്‍ വലുതായ സിനിമയാണ് ജല്ലിക്കട്ട്. ദ ക്യു പ്രത്യേക അഭിമുഖത്തില്‍ മനീഷ് നാരായണനോട് സംസാരിക്കുകയായിരുന്നു ലിജോ ജോസ് പെല്ലിശേരി.

ഭൂമിയിലെ പ്രധാനിയാണ് മനുഷ്യനെന്ന് നമ്മുക്ക് ധാരണയുണ്ട്, മനുഷ്യനും മൃഗവും തമ്മില്‍ അന്തരമില്ല. മാവോയിസ്റ്റ് എന്ന കഥയില്‍ ആകര്‍ഷിച്ചത് ഈ ഘടകമായിരുന്നു. ലിജോ ജോസ് പെല്ലിശേരിയുമായുള്ള അഭിമുഖം പൂര്‍ണരൂപം ദ ക്യു യൂട്യൂബ് ചാനലില്‍ കാണാം.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT