POPULAR READ

വായനക്കാർ അനുയായികളല്ല, സഹ സ്രഷ്ടാക്കൾ: കൽപ്പറ്റ നാരായണൻ

ഗദ്യത്തിലെ "ഞാൻ" എന്നത് പോലെയല്ല കവിതയിലെ "ഞാൻ" എന്നും കവിതയിലെ ഞാൻ ആരുമാവാവുന്നതാണെന്നും കൽപ്പറ്റ നാരായണൻ പറഞ്ഞു. വായിക്കുന്നവർ അതിന്റെ ആവിഷ്കർത്താക്കളാവുകയാണ്. കവിതയ്ക്ക് വേണ്ടത് പിന്തുണയല്ല , കൂടിച്ചേർന്നുള്ള സൃഷ്ടിയാണ്. ഒരു കവിതയും അപ്പഴാരംഭിച്ചതല്ല , എപ്പഴേ ആരംഭിച്ചതാണ്. ഒന്നും അന്വേഷിച്ചു നടക്കാത്ത കാലത്തും കവികളുടെ കയ്യിൽ ഒരു ചൂണ്ടലുണ്ടാവും. എപ്പോഴോ ഒക്കെ കിട്ടും വലിയ ചില മീനുകളെ.

ഇത്തരം യാദൃച്ഛികതകളെ തന്റെ 'ഓർക്കാപ്പുറം' എന്ന കവിതയിൽ

"അതിശയം തന്നെ ,

മറിച്ചിട്ടപ്പോൾ

അടുത്ത പുറത്തിനു പകരം

ഓർക്കാപ്പുറം "

എന്നടയാളപ്പെടുത്തിയിട്ടുണ്ട്.

കോഴിക്കോട് ലൈഫിൽ ( ലെറ്റേഴ്സ് ഇന്റർനാഷണൽ ഫെസ്റ്റിവൽ ) ആവിഷ്കാരം എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെക്കന്‍ഡ് ഹാഫ് ഞാന്‍ എഴുതിയിട്ടില്ല, പക്ഷെ നിങ്ങളായിരിക്കും വിജയുടെ നായിക; ലോകേഷുമൊത്തുള്ള ആദ്യ മീറ്റിങ്ങിനെക്കുറിച്ച് മാളവിക മോഹനന്‍

യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, വീഡിയോക്കായി വിവരാവകാശ പോരാട്ടം; സംഭവിച്ചതെന്ത്?

നബിദിന അവധിയിലെത്തിയ തിരുവോണം ആഘോഷമാക്കാന്‍ യുഎഇ പ്രവാസികള്‍

ഓണം തുടങ്ങിയിട്ടേയുള്ളൂ... ഗൾഫ് രാജ്യങ്ങളിലും ആഘോഷമാകാൻ 'മേനെ പ്യാർ കിയാ'

ധ്യാൻ ശ്രീനിവാസനും ലുക്മാനും പ്രധാന വേഷങ്ങളിൽ; ‘വള’ സെപ്റ്റംബർ 19ന് തിയറ്ററുകളിലേക്ക്

SCROLL FOR NEXT