POPULAR READ

വായനക്കാർ അനുയായികളല്ല, സഹ സ്രഷ്ടാക്കൾ: കൽപ്പറ്റ നാരായണൻ

ഗദ്യത്തിലെ "ഞാൻ" എന്നത് പോലെയല്ല കവിതയിലെ "ഞാൻ" എന്നും കവിതയിലെ ഞാൻ ആരുമാവാവുന്നതാണെന്നും കൽപ്പറ്റ നാരായണൻ പറഞ്ഞു. വായിക്കുന്നവർ അതിന്റെ ആവിഷ്കർത്താക്കളാവുകയാണ്. കവിതയ്ക്ക് വേണ്ടത് പിന്തുണയല്ല , കൂടിച്ചേർന്നുള്ള സൃഷ്ടിയാണ്. ഒരു കവിതയും അപ്പഴാരംഭിച്ചതല്ല , എപ്പഴേ ആരംഭിച്ചതാണ്. ഒന്നും അന്വേഷിച്ചു നടക്കാത്ത കാലത്തും കവികളുടെ കയ്യിൽ ഒരു ചൂണ്ടലുണ്ടാവും. എപ്പോഴോ ഒക്കെ കിട്ടും വലിയ ചില മീനുകളെ.

ഇത്തരം യാദൃച്ഛികതകളെ തന്റെ 'ഓർക്കാപ്പുറം' എന്ന കവിതയിൽ

"അതിശയം തന്നെ ,

മറിച്ചിട്ടപ്പോൾ

അടുത്ത പുറത്തിനു പകരം

ഓർക്കാപ്പുറം "

എന്നടയാളപ്പെടുത്തിയിട്ടുണ്ട്.

കോഴിക്കോട് ലൈഫിൽ ( ലെറ്റേഴ്സ് ഇന്റർനാഷണൽ ഫെസ്റ്റിവൽ ) ആവിഷ്കാരം എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തിൻ്റെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടി 'സ്റ്റേഷൻ 5'; ഒടിടിയിൽ ജനശ്രദ്ധ നേടുന്നു

ഭൂമിയുടെ ഭ്രമണ വേഗം കുറയുന്നു? എന്താണ് കാരണങ്ങളും പ്രത്യാഘാതങ്ങളും?

പൊന്മുട്ടയിടുന്ന താറാവിലെ പണിക്കരായി ആദ്യം മനസ്സിൽ വന്നത് തിലകൻ ചേട്ടന്റെ മുഖം: സത്യൻ അന്തിക്കാട്

പിഎം ശ്രീയില്‍ ഒപ്പിട്ടില്ലെങ്കില്‍ കേന്ദ്രഫണ്ട് തരില്ലെന്ന് രേഖയുണ്ടോ? ഇത് മര്യാദകെട്ട സമീപനം; പി.സന്തോഷ് കുമാര്‍ അഭിമുഖം

'ഹൊററുമുണ്ട് കോമഡിയുമുണ്ട്'; ആദ്യ ഷോയ്ക്ക് ശേഷം മികച്ച പ്രതികരണം നേടി 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്

SCROLL FOR NEXT