POPULAR READ

വായനക്കാർ അനുയായികളല്ല, സഹ സ്രഷ്ടാക്കൾ: കൽപ്പറ്റ നാരായണൻ

ഗദ്യത്തിലെ "ഞാൻ" എന്നത് പോലെയല്ല കവിതയിലെ "ഞാൻ" എന്നും കവിതയിലെ ഞാൻ ആരുമാവാവുന്നതാണെന്നും കൽപ്പറ്റ നാരായണൻ പറഞ്ഞു. വായിക്കുന്നവർ അതിന്റെ ആവിഷ്കർത്താക്കളാവുകയാണ്. കവിതയ്ക്ക് വേണ്ടത് പിന്തുണയല്ല , കൂടിച്ചേർന്നുള്ള സൃഷ്ടിയാണ്. ഒരു കവിതയും അപ്പഴാരംഭിച്ചതല്ല , എപ്പഴേ ആരംഭിച്ചതാണ്. ഒന്നും അന്വേഷിച്ചു നടക്കാത്ത കാലത്തും കവികളുടെ കയ്യിൽ ഒരു ചൂണ്ടലുണ്ടാവും. എപ്പോഴോ ഒക്കെ കിട്ടും വലിയ ചില മീനുകളെ.

ഇത്തരം യാദൃച്ഛികതകളെ തന്റെ 'ഓർക്കാപ്പുറം' എന്ന കവിതയിൽ

"അതിശയം തന്നെ ,

മറിച്ചിട്ടപ്പോൾ

അടുത്ത പുറത്തിനു പകരം

ഓർക്കാപ്പുറം "

എന്നടയാളപ്പെടുത്തിയിട്ടുണ്ട്.

കോഴിക്കോട് ലൈഫിൽ ( ലെറ്റേഴ്സ് ഇന്റർനാഷണൽ ഫെസ്റ്റിവൽ ) ആവിഷ്കാരം എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജോലി സമയത്തിന് ശേഷം ബോസ് വിളിച്ചാല്‍ ഫോണെടുക്കേണ്ടതുണ്ടോ? എന്താണ് റൈറ്റ് ടു ഡിസ്‌കണക്ട്?

നിവിൻ പോളി- ബി. ഉണ്ണികൃഷ്ണൻ ടീമിന്റെ ബിഗ് ബജറ്റ് പൊളിറ്റിക്കൽ ഡ്രാമ; ടൈറ്റിലും ട്രെയ്‌ലറും ഫെബ്രുവരി 17ന്

അജനീഷ് ലോക്നാഥ് മാജിക്കിനൊപ്പംസുനിലിന്റെ കിടിലൻ ഡാൻസും; കാട്ടാളനിലെ ആദ്യ ഗാനം എത്തി

തുടങ്ങാം - ഇനി നേരെ ചൊവ്വ; ചാക്കോച്ചനും മഞ്ജു വാര്യറും ഒരുമിക്കുന്ന ‘നേരെ ചൊവ്വ’ ടൈറ്റിൽ ലുക്ക്

'മോളിവുഡ് ടൈംസ്' നേരത്തേയെത്തും; റിലീസ് തീയതിയിൽ മാറ്റം

SCROLL FOR NEXT