Around us

നിര്‍ഭയ കേസ്: തൂക്കിലേറ്റുന്നത് മുമ്പ് വിവാഹമോചനം വേണമെന്ന് അക്ഷയ് കുമാര്‍ സിംഗിന്റെ ഭാര്യ

നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റുന്നതിന് മുമ്പ് വിവാഹമോചനം അനുവദിക്കണമെന്നാവശ്യപ്പെട്ട് അക്ഷയ് കുമാര്‍ സിംഗിന്റെ ഭാര്യ കോടതിയെ സമീപിച്ചു. ഔറംഗബാദ് കോടതിയെയിലാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. മാര്‍ച്ച് 20നാണ് നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഭര്‍ത്താവ് നിരപരാധിയാണെന്ന് അക്ഷയ്കുമാര്‍ സിംഗിന്റെ ഭാര്യ പുനിത പറയുന്നു. തൂക്കിലേറ്റിയതിന് ശേഷം വിധവയായി ജീവിക്കാന്‍ താല്‍പര്യമില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. നാളെ ഹര്‍ജി പരിഗണിക്കും.

അക്ഷയ് കുമാര്‍ സിംഗ്, മുകേഷ് സിംഗ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ എന്നിവരാണ് വധശിക്ഷ കാത്തിരിക്കുന്ന പ്രതികള്‍. മാര്‍ച്ച് 20ന് പുലര്‍ച്ചെ അഞ്ചരയ്ക്ക് തീഹാര്‍ ജയിലില്‍ വെച്ച് തൂക്കിലേറ്റാനാണ് മരണവാറണ്ട്.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT