Around us

നിര്‍ഭയ കേസ്: തൂക്കിലേറ്റുന്നത് മുമ്പ് വിവാഹമോചനം വേണമെന്ന് അക്ഷയ് കുമാര്‍ സിംഗിന്റെ ഭാര്യ

നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റുന്നതിന് മുമ്പ് വിവാഹമോചനം അനുവദിക്കണമെന്നാവശ്യപ്പെട്ട് അക്ഷയ് കുമാര്‍ സിംഗിന്റെ ഭാര്യ കോടതിയെ സമീപിച്ചു. ഔറംഗബാദ് കോടതിയെയിലാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. മാര്‍ച്ച് 20നാണ് നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഭര്‍ത്താവ് നിരപരാധിയാണെന്ന് അക്ഷയ്കുമാര്‍ സിംഗിന്റെ ഭാര്യ പുനിത പറയുന്നു. തൂക്കിലേറ്റിയതിന് ശേഷം വിധവയായി ജീവിക്കാന്‍ താല്‍പര്യമില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. നാളെ ഹര്‍ജി പരിഗണിക്കും.

അക്ഷയ് കുമാര്‍ സിംഗ്, മുകേഷ് സിംഗ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ എന്നിവരാണ് വധശിക്ഷ കാത്തിരിക്കുന്ന പ്രതികള്‍. മാര്‍ച്ച് 20ന് പുലര്‍ച്ചെ അഞ്ചരയ്ക്ക് തീഹാര്‍ ജയിലില്‍ വെച്ച് തൂക്കിലേറ്റാനാണ് മരണവാറണ്ട്.

വായനോത്സവം: പവലിയനുകള്‍ സന്ദർശിച്ച്, പുരസ്കാരജേതാക്കളെ അഭിനന്ദിച്ച് ഷാർജ സുല്‍ത്താന്‍

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

'ഒരു പെർഫോമർ എന്ന നിലയിലുള്ള എൻ്റെ പോരായ്മയായിരുന്നു ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് കാരണം'; ആമിർ ഖാൻ

'മികച്ച പ്രതികരണം നേടി മന്ദാകിനി ട്രെയ്‌ലർ' ; ചിത്രം മെയ് 24 ന് തിയറ്ററിൽ

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

SCROLL FOR NEXT