Around us

നിര്‍ഭയ കേസ്: തൂക്കിലേറ്റുന്നത് മുമ്പ് വിവാഹമോചനം വേണമെന്ന് അക്ഷയ് കുമാര്‍ സിംഗിന്റെ ഭാര്യ

നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റുന്നതിന് മുമ്പ് വിവാഹമോചനം അനുവദിക്കണമെന്നാവശ്യപ്പെട്ട് അക്ഷയ് കുമാര്‍ സിംഗിന്റെ ഭാര്യ കോടതിയെ സമീപിച്ചു. ഔറംഗബാദ് കോടതിയെയിലാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. മാര്‍ച്ച് 20നാണ് നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഭര്‍ത്താവ് നിരപരാധിയാണെന്ന് അക്ഷയ്കുമാര്‍ സിംഗിന്റെ ഭാര്യ പുനിത പറയുന്നു. തൂക്കിലേറ്റിയതിന് ശേഷം വിധവയായി ജീവിക്കാന്‍ താല്‍പര്യമില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. നാളെ ഹര്‍ജി പരിഗണിക്കും.

അക്ഷയ് കുമാര്‍ സിംഗ്, മുകേഷ് സിംഗ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ എന്നിവരാണ് വധശിക്ഷ കാത്തിരിക്കുന്ന പ്രതികള്‍. മാര്‍ച്ച് 20ന് പുലര്‍ച്ചെ അഞ്ചരയ്ക്ക് തീഹാര്‍ ജയിലില്‍ വെച്ച് തൂക്കിലേറ്റാനാണ് മരണവാറണ്ട്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT