Around us

നിര്‍ഭയ കേസ്: തൂക്കിലേറ്റുന്നത് മുമ്പ് വിവാഹമോചനം വേണമെന്ന് അക്ഷയ് കുമാര്‍ സിംഗിന്റെ ഭാര്യ

നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റുന്നതിന് മുമ്പ് വിവാഹമോചനം അനുവദിക്കണമെന്നാവശ്യപ്പെട്ട് അക്ഷയ് കുമാര്‍ സിംഗിന്റെ ഭാര്യ കോടതിയെ സമീപിച്ചു. ഔറംഗബാദ് കോടതിയെയിലാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. മാര്‍ച്ച് 20നാണ് നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഭര്‍ത്താവ് നിരപരാധിയാണെന്ന് അക്ഷയ്കുമാര്‍ സിംഗിന്റെ ഭാര്യ പുനിത പറയുന്നു. തൂക്കിലേറ്റിയതിന് ശേഷം വിധവയായി ജീവിക്കാന്‍ താല്‍പര്യമില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. നാളെ ഹര്‍ജി പരിഗണിക്കും.

അക്ഷയ് കുമാര്‍ സിംഗ്, മുകേഷ് സിംഗ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ എന്നിവരാണ് വധശിക്ഷ കാത്തിരിക്കുന്ന പ്രതികള്‍. മാര്‍ച്ച് 20ന് പുലര്‍ച്ചെ അഞ്ചരയ്ക്ക് തീഹാര്‍ ജയിലില്‍ വെച്ച് തൂക്കിലേറ്റാനാണ് മരണവാറണ്ട്.

ഷക്ലൻ ഗ്രൂപ്പ് ‘വിൻ എ ഡ്രീം ഹോം’; വിജയിയായി നതാഷ പീറ്റ‍ർ

ഇന്ത്യന്‍‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് യുഎഇ

'രാഷ്ട്രീയ നേതാവിന് വേണ്ടത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, കോൺഗ്രസിൽ അതുള്ളത് വി.ഡി. സതീശന്'; കുറിപ്പുമായി സത്യൻ അന്തിക്കാട്

ലോക പ്രശസ്ത സംവിധായകന്‍ പാന്‍ നളിനൊപ്പം കാനില്‍ ബാലന്‍ ടീമും

വി.ഡി.സതീശന്‍ മുഖ്യമന്ത്രി; ജനഹിതത്തിന് ഒപ്പം ഹൈക്കമാന്‍ഡ്

SCROLL FOR NEXT