Around us

ഹൃദയം കോഴിക്കോട് എത്തിക്കാന്‍ എന്തുകൊണ്ട് എയര്‍ ആംബുലന്‍സ് വിളിച്ചില്ല? മറുപടിയുമായി ആരോഗ്യമന്ത്രി

കണ്ണൂര്‍ സ്വദേശിക്ക് ഹൃദയം മാറ്റിവെക്കുന്നതിനായി കൊച്ചിയില്‍ നിന്ന് ഹൃദയം കൊണ്ടുവരാന്‍ എന്തുകൊണ്ട് എയര്‍ ആംബുലന്‍സ് വിളിച്ചില്ലെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നാല് മണിക്കൂറില്‍ കൂടുതല്‍ സമയം എടുക്കുന്ന സാഹചര്യത്തിലാണ് എയര്‍ ആംബുലന്‍സ് എടുക്കാറുള്ളത് എന്നാണ് മന്ത്രി വ്യക്തമാക്കിയത്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

വിമാനമാര്‍ഗം പോകുകയാണെങ്കില്‍ രാജഗിരി ആശുപത്രിയില്‍ നിന്നും നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്കും തുടര്‍ന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലേക്കും പോകാന്‍ സമയം എടുക്കുമെന്നും അതിനാലാണ് ആംബുലന്‍സ് തന്നെ ഉപയോഗിച്ചതെന്നും മന്ത്രി പറഞ്ഞു.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT