Afghanistan

'എനിക്കാരുമില്ലെന്ന് താലിബാന്‍ ഭീകരരോട് പറഞ്ഞു, എങ്ങനെ കൊല്ലുമെന്നേ അറിയാനുണ്ടായിരുന്നുള്ളൂ',രക്ഷപ്പെട്ട മലയാളി

മരണം മുന്നില്‍കണ്ടാണ് പോയത്... എങ്ങനെ കൊല്ലുമെന്ന് മാത്രമേ അറിയാനുണ്ടായിരുന്നുള്ളൂ, അവരോട് ഞാന്‍ പറയുന്നുണ്ട്, എനിക്കാരുമില്ലെന്ന്. നമ്മളെ കൊണ്ടുപോയി ഇരുത്തിയപ്പോള്‍ താലിബാനികളോട് പേഴ്‌സണലി പറഞ്ഞു എനിക്ക് ആരുമില്ലെന്ന്. ഒമ്പത് വര്‍ഷമായി അഫ്ഗാനില്‍ യു.എസ് കമ്പനിയില്‍ ജോലി ചെയ്യുകയാണ്. ഇന്ത്യാ ഗവണ്‍മെന്റിലും കേരളാ സര്‍ക്കാരിനും നന്ദി പറയുന്നു.

അത്യാവശ്യം നല്ല ജോലിയായിരുന്നു. ഫുഡ് ആന്‍ഡ് സേഫ്റ്റിയിലായിരുന്നു. അഫ്ഗാനില്‍ സ്ത്രീകളുടെ കാര്യം ദുരിതത്തിലാണെന്നും ദിദില്‍. കൂട്ടപ്പലായനമാണ് അഫ്ഗാനില്‍ നടക്കുന്നത്. സ്ഥിതിഗതികള്‍ മാറിയെന്ന് മനസിലായപ്പോള്‍ ജീവന്‍ കൈയ്യില്‍പിടിച്ച് രക്ഷപ്പെടാനുള്ള ശ്രമമായിരുന്നു. രണ്ട് വസ്ത്രം മാത്രമെടുത്ത് ഇറങ്ങിയോടുകയായിരുന്നു.

എന്റെ മാത്രമല്ല, എല്ലാവരുടേയും അവസ്ഥ അതായിരുന്നു. ആറ് ബസുകളിലായി 150 പേരാണ് എയര്‍ പോര്‍ട്ടിലേക്ക് പോയത്. മൂന്ന് തവണ എയര്‍പോര്‍ട്ടിന് അടുത്തെത്താന്‍ ശ്രമം നടത്തി. മൂന്ന് തവണയും പരാജയപ്പെട്ടു. അവസാനം താലിബാന്‍ പിടിച്ച് കൊണ്ടുപോയി.

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

SCROLL FOR NEXT